തിരുവനന്തപുരം: ചാലയിലെ ചുമട്ടുതൊഴിലാളിക്കും ചായക്കടക്കാരനുമടക്കം പത്തുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടും ഇതുസംബന്ധിച്ച വിവരങ്ങള്‍ ആരോഗ്യവകുപ്പ് കൃത്യമായി നല്‍കാത്തതില്‍ നഗരസഭ അധികൃതര്‍ക്ക് അതൃപ്തി. ആരോഗ്യവകുപ്പിെന്റ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ച നഗരത്തിലെ സ്ഥിതി കൂടുതല്‍ വഷളാക്കുമോയെന്ന ആശങ്കയിലാണ് ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍. തിങ്കളാഴ്ച ഉച്ചയോടെയാണ് മാര്‍ക്കറ്റിലെ തൊഴിലാളിക്കും കരിമഠം കോളനിയില്‍നിന്നുള്ള ചായക്കടക്കാരനും ചാലയില്‍നിന്ന് പച്ചക്കറി സാധനങ്ങള്‍ വാങ്ങി പുറത്തുകൊണ്ടുപോയി വില്‍ക്കുന്നയാള്‍ക്കും ഇയാളുടെ ഭാര്യക്കും മക്കള്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്.
Related posts
-
നവീൻ ബാബുവിന്റെ മൃതദേഹത്തിനരികെ പൊട്ടിക്കരഞ്ഞ് ദിവ്യ എസ് അയ്യര്‍
പത്തനംതിട്ട : ണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ പൊതുദര്‍ശന ചടങ്ങില്‍ വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകര്‍. പത്തനംതിട്ട കളക്ടറേറ്റില്‍ വികാരനിര്‍ഭരമായ യാത്രയയപ്പാണ് തങ്ങളുടെ പഴയ... -
വയനാട്ടില്‍ സത്യൻ മൊകേരി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി
കല്‍പ്പറ്റ: വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രിയങ്ക ഗാന്ധിയെ നേരിടാൻ സത്യൻ മൊകേരിയെ എല്‍.ഡി.എഫ് കളത്തിലിറക്കും. ഇന്ന് ചേർന്ന സി.പി.ഐ സംസ്ഥാന... -
ചേലക്കരയിൽ കോൺഗ്രസ് നേതാവ് എൻ.കെ.സുധീർ ഡിഎംകെ സ്ഥാനാർഥി; പ്രഖ്യാപനവുമായി പി.വി.അൻവർ
പാലക്കാട്: സിപിഎമ്മിനോട് ഇടഞ്ഞ് സ്വതന്ത്രനായ അന്‍വര്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകുകയാണ്. വ്യാജ ഡിഎംകെയുമായാണ് അന്‍വറിന്റെ രംഗപ്രവേശം....