കോടഞ്ചേരി: മലയോര മേഖലയില്‍ കനത്ത മഴ. തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക് ആരംഭിച്ച കനത്ത മഴ രാത്രി എട്ടു മണിയായിട്ടും ശമിച്ചിട്ടില്ല. ശക്തമായ വെള്ളപ്പാച്ചിലില്‍ പറപ്പറ്റ പാലത്തിെന്റ പാര്‍ശ്വഭിത്തി തകര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. ചെമ്ബുകടവ് പാലം കവിഞ്ഞൊഴുകി അങ്ങാടി ഒറ്റപ്പെട്ട നിലയിലാണ്. ജീരകപ്പാറ വനമേഖലയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമാണ്. പുഴയില്‍ ശക്തമായ കുത്തൊഴുക്കള്ളതുകൊണ്ട് മറുകര എത്തുക അസാധ്യമായിരിക്കുകയാണ്. കാലവര്‍ഷത്തില്‍ മലവെള്ളം വന്ന് പാലം മൂടുക പതിവ് പ്രതിഭാസമായിരിക്കുകയാണ്.
Related posts
-
നവീൻ ബാബുവിന്റെ മൃതദേഹത്തിനരികെ പൊട്ടിക്കരഞ്ഞ് ദിവ്യ എസ് അയ്യര്‍
പത്തനംതിട്ട : ണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ പൊതുദര്‍ശന ചടങ്ങില്‍ വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകര്‍. പത്തനംതിട്ട കളക്ടറേറ്റില്‍ വികാരനിര്‍ഭരമായ യാത്രയയപ്പാണ് തങ്ങളുടെ പഴയ... -
വയനാട്ടില്‍ സത്യൻ മൊകേരി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി
കല്‍പ്പറ്റ: വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രിയങ്ക ഗാന്ധിയെ നേരിടാൻ സത്യൻ മൊകേരിയെ എല്‍.ഡി.എഫ് കളത്തിലിറക്കും. ഇന്ന് ചേർന്ന സി.പി.ഐ സംസ്ഥാന... -
ചേലക്കരയിൽ കോൺഗ്രസ് നേതാവ് എൻ.കെ.സുധീർ ഡിഎംകെ സ്ഥാനാർഥി; പ്രഖ്യാപനവുമായി പി.വി.അൻവർ
പാലക്കാട്: സിപിഎമ്മിനോട് ഇടഞ്ഞ് സ്വതന്ത്രനായ അന്‍വര്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകുകയാണ്. വ്യാജ ഡിഎംകെയുമായാണ് അന്‍വറിന്റെ രംഗപ്രവേശം....