കാറില്‍ കഞ്ചാവ്: ദമ്ബതികളടക്കം മൂന്നുപേര്‍ പിടിയില്‍

കോഴിക്കോട്‌: കാറില്‍ കഞ്ചാവ്‌ കടത്തിയ ദമ്ബതികളടക്കം മൂന്നു പേര്‍ പിടിയില്‍. നല്ലളം അരീക്കാട് ഹസനബി വില്ലയില്‍ ഷംജാദ് (25), ഭാര്യ അനീഷ (23), നല്ലളം അരീക്കാട് പുല്ലാനിപ്പറമ്ബ് ബൈതുല്‍ ഹാലയില്‍ ബി.എം. അഹമ്മദ് നിഹാല്‍ (26) എന്നിവരെയാണ്‌ മെഡി. കോളജ്‌ പൊലീസ്‌ അറസ്റ്റ് ചെയ്‌തത്‌. ഇവരില്‍നിന്ന്‌ രണ്ടു കിലോ കഞ്ചാവ് പിടികൂടി. കാറിലുണ്ടായിരുന്ന മറ്റൊരാള്‍ ഓടി രക്ഷപ്പെട്ടതായി പറയുന്നു. കണ്ണൂര്‍ ഭാഗത്തുനിന്നുവന്ന കാര്‍ നഗരത്തില്‍ പല ഭാഗത്തും അപകടം വരുത്തുംവിധം വേഗത്തിലോടുന്നത് ട്രാഫിക്‌ പൊലീസിന്‍റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. അസി. കമീഷണര്‍ പി. രാജുവി‍െന്‍റ നേതൃത്വത്തിലുള്ള സംഘം വിവിധ ഭാഗങ്ങളില്‍ കൈകാണിച്ചും മറ്റും നിര്‍ത്താന്‍ ശ്രമിച്ചിട്ടും ഫലിച്ചില്ല. സംഘമായി പിന്തുടര്‍ന്ന് മെഡി. കോളജ്‌ പൊലീസ് സഹായത്തോടെ പിടികൂടി. പലേടത്തും വാഹനമിടിച്ചതായി പൊലീസ് പറഞ്ഞു. ഇവര്‍ കാസര്‍കോട് നിന്ന് കഞ്ചാവ്‌ വാങ്ങി വരുകയാണെന്നാണ്‌ പ്രാഥമിക നിഗമനം. ചോദ്യംചെയ്യലിനോട്‌ കാര്യമായി സഹകരിക്കുന്നില്ലെന്നും വിശദമായ…

ബലക്ഷയം നേരത്തേ കെ.ടി.ഡി.എഫ്.സി എം.ഡിക്ക് അറിയാമായിരുന്നു എന്നതിന് തെളിവു പുറത്ത്

കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി കെട്ടിട ബലക്ഷയത്തെക്കുറിച്ച്‌ ചെന്നൈ െഎ.ഐ.ടി റിപ്പോര്‍ട്ട് വരും മുേമ്ബ കെ.ടി.ഡി.എഫ്.സി എം.ഡിക്ക് അറിയാമായിരുന്നു എന്ന് വ്യക്തമായി. ആഗസ്റ്റ് 26ന് നടന്ന വാണിജ്യകേന്ദ്രം കൈമാറ്റച്ചടങ്ങിലാണ് കെട്ടിടത്തി‍െന്‍റ ബലക്ഷയത്തെ കുറിച്ച്‌ അദ്ദേഹം കോഴിക്കോട്ട് പ്രസംഗിച്ചത്. ചെന്നെ ഐ.ഐ.ടി സ്ട്രക്ചറല്‍ എന്‍ജിനീയറിങ് പ്രഫസര്‍ അളഗപ്പസുന്ദരം വിശദമായി കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും കെട്ടിടം ശക്തിപ്പെടുത്താന്‍ ചില ഭേദഗതികള്‍ നടത്തുമെന്നും കെ.ടി.ഡി.എഫ്.സി എം.ഡി. ബി. അശോക് അന്നുതന്നെ പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച്‌ അലിഫ് ബില്‍ഡേഴ്സിനും നേരത്തേ അറിയാമായിരുന്നു എന്ന് അവരുെട വാക്കുകളിലും വ്യക്തമായിരുന്നു. ചുരുക്കത്തില്‍ എല്ലാം അറിഞ്ഞുകൊണ്ടാണ് ഇടപാടുകള്‍ നടന്നത്. അതി‍െന്‍റ പേരില്‍ പരമാവധി ആനുകൂല്യങ്ങള്‍ അലിഫ് ബില്‍ഡേഴ്സിന് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന ആരോപണത്തിന് ശക്തിപകരുന്നതാണ് പിന്നീട് നടന്ന കാര്യങ്ങള്‍. കൈമാറ്റച്ചടങ്ങ് കഴിഞ്ഞ് പത്തു ദിവസമാവുേമ്ബാഴേക്കും ഗതാഗതമന്ത്രി ആന്‍റണി രാജു കെ.എസ്.ആര്‍.ടി.സി, കെ.ടി.ഡി.എഫ്.സി എം.ഡിമാരുടെയും അലിഫ് ബില്‍ഡേഴ്സ് മേധാവികളുടെയും യോഗം വിളിച്ച്‌ ഐ.ഐ.ടി റിപ്പോര്‍ട്ട്…

കോഴിക്കോട്ട് ഒളിച്ചോടിയ വീട്ടമ്മയും യുവാവും ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍

എലത്തൂര്‍: കമിതാക്കളെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ചെറുകുളം സ്വദേശി മുഹമ്മദ് നിസാര്‍ (30), കൊയിലാണ്ടി കുറുവങ്ങാട് ഏരത്തുകുന്നുമ്മല്‍ റിന്‍സി (29) എന്നിവരെയാണ് പുതിയങ്ങാടിക്കു സമീപം കോയ റോഡിലെ ലിറ്റില്‍ സ്പേസിലെ വാടക മുറിയില്‍ മരിച്ചനിലയില്‍ കണ്ടത്. ചൊവ്വാഴ്ചയാണ് ഇവര്‍ മുറിയെടുത്തത്. ബുധനാഴ്ച വൈകീട്ടോടെ മുറിയൊഴിയുമെന്ന് അറിയിച്ചിട്ടും മുറി തുറക്കാതിരുന്നതിനാല്‍ ജീവനക്കാര്‍ രാത്രിയോടെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. കാക്കൂര്‍ പാവണ്ടൂര്‍ സ്വദേശിനിയായ റിന്‍സിയുടെ ഭര്‍തൃവീടാണ് കുറുവങ്ങാട്ട്. രണ്ടു കുട്ടികളുമുണ്ട്. സെപ്റ്റംബര്‍ 22ന് റിന്‍സി കുഞ്ഞിനെയുംകൊണ്ട് മുഹമ്മദ് നിസാറിനൊപ്പം പോകുകയായിരുന്നു. തുടര്‍ന്ന് ഒക്ടോബര്‍ 11ന് പൊലീസ് ഇരുവരെയും കോടതിയില്‍ ഹാജരാക്കിയെങ്കിലും കുഞ്ഞിനെ സംരക്ഷണയിലാക്കി നിസാറിനൊപ്പം പോവുകയും മുറി വാടകക്കെടുക്കുകയുമായിരുന്നു. കൈ ഞരമ്ബ് മുറിച്ചനിലയിലാണ് മൃതദേഹങ്ങള്‍. എലത്തൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എ. സായുജ് കുമാര്‍ സ്ഥലത്തെത്തി മുറിയടച്ചു പൂട്ടി. വ്യാഴാഴ്ച രാവിലെ തുടര്‍നടപടി സ്വീകരിക്കും.