വിമര്‍ശിച്ച ആള്‍ക്ക് വായടപ്പിക്കുന്ന മറുപടിയുമായി സുബി സുരേഷ്‌

നടിയായും അവതാരകയായും മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് നടി സുബി സുരേഷ്. സഹനടിയായുളള റോളുകളിലാണ് നടി സിനിമയില്‍ കൂടുതല്‍ അഭിനയിച്ചത്. അതേസമയം സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് സുബി സുരേഷ്. നടിയുടെ പോസ്റ്റുകളെല്ലാം ശ്രദ്ധേയമാവാറുണ്ട്. വസ്ത്രധാരണത്തെ വിമര്‍ശിച്ച്‌ എത്തിയ ആള്‍ക്ക് നടി നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ലോക്ഡൗണ്‍ കാലത്ത് കൃഷിയിലെ വിളവെടുപ്പിനെ കുറിച്ചും കോഴി വളര്‍ത്തലിന്‌റെ വിശേഷങ്ങള്‍ പങ്കുവെച്ചുമെല്ലാം നടി എത്തിയിരുന്നു. എറ്റവുമൊടുവിലായി സുബിയുടെ പോസ്റ്റിന് താഴെ വസ്ത്രത്തെ വിമര്‍ശിച്ച്‌ ഒരാള്‍ എത്തുകയായിരുന്നു. ‘വീട്ടില്‍ എന്തിട്ട് നടന്നാലും ഞങ്ങള്‍ക്ക് മുന്നില്‍(ഫേസ്ബുക്കില്‍) വരുമ്ബോള്‍ മിനിമം നല്ല വസ്ത്രം ധരിക്കെന്നാണ്’ ഇയാള്‍ കമന്റിട്ടത്. അയല്‍ക്കാരി ഇട്ട വേഷമെങ്കിലും ധരിക്കൂ എന്നും ഇയാള്‍ കമന്റിലൂടെ പറഞ്ഞു. ഇതിന് മറുപടിയായി ‘ഏടീ പോടീ എന്നൊക്കെ നിന്‌റെ വീട്ടിലുളളവരെ വിളിക്കേടൊ കോപീ’ എന്നാണ് സുബി സുരേഷ് മറുപടി നല്‍കിയത്.

9 വയസ്സുകാരിയെ പീ‌ഡിപ്പിച്ച കേസില്‍ സംവിധാകന്‍ അറസ്റ്റില്‍

ആറ്റിങ്ങല്‍: സിനിമയില്‍ അവസരം നല്‍കാമെന്നു പറഞ്ഞ് ഒമ്ബത് വയസ്സുകാരിയെ പീ‌ഡിപ്പിച്ച കേസില്‍ സംവിധാകന്‍ അറസ്റ്റില്‍. ആറ്റിങ്ങല്‍ മാമം പന്തലക്കോട് പാറക്കാട്ടില്‍ വീട്ടില്‍ ശ്രീകാന്ത് (48) ആണ് അറസ്റ്റിലായത്. വണ്ടര്‍ ബോയ്സ് സിനിമയുടെ സംവിധായകനാണ്. മൂന്നു വര്‍ഷം മുമ്ബ് നടന്ന പീഡ‌നം ഇപ്പോഴാണ് പുറത്തറിയുന്നത്. പെണ്‍കുട്ടിയെ 16 കാരന്‍ ശല്യം ചെയ്യുന്നത് സംബന്ധിച്ച്‌ മാതാവ് ആറ്റിങ്ങല്‍ പൊലീസില്‍ നല്‍കിയ പരാതിയാണ് വിവരം പുറത്തുവരാന്‍ കാരണമായത്. പതിനാറുകാരനെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ഇവര്‍ തമ്മില്‍ അടുപ്പമാണെന്നും പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നെന്നും അറിയുന്നത്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പതിനാറുകാരനെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി. പെണ്‍കുട്ടിയുമായി വനിതാ പൊലീസ് നടത്തിയ സംസാരത്തിലാണ് സംവിധാകനായ ശ്രീകാന്ത് പീഡിപ്പിച്ച വിവരം അറിയുന്നത്. ശ്രീകാന്തും പെണ്‍കുട്ടിയുടെ അമ്മയും സുഹ‌ൃത്തുക്കളായിരുന്നു.