സിഎജി നിലപാട് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസം: ധനമന്ത്രി

തിരുവനന്തപുരം: കിഫ്ബിക്കെതിരായ സിഎജി നിലപാട് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസമെന്ന് ധനമന്ത്രി തോമസ് ഐസക്. സിഎജി റിപ്പോര്‍ട്ട് അന്തിമമാണോ അല്ലയോ എന്നതല്ല കിഫ്ബിയിലെ വിഷയമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സിഎജി റിപ്പോര്‍ട്ട് അന്തിമമാണെന്നും ധനമന്ത്രി സമ്മതിച്ചു. എന്നാല്‍ സര്‍ക്കാരുമായി ചര്‍ച്ച ചെയ്യാതെ എങ്ങനെ അന്തിമറിപ്പോര്‍ട്ട് തയാറാക്കുമെന്നും മന്ത്രി ചോദിച്ചു. സിഎജി റിപ്പോര്‍ട്ടില്‍ സര്‍ക്കാരുമായി ചര്‍ച്ച നടന്നിട്ടില്ല. അതിനാല്‍ കരട് റിപ്പോര്‍ട്ടെന്ന് അനുമാനിച്ചെന്നും മന്ത്രി പറഞ്ഞു. കിഫ്ബി വായ്പകള്‍ സര്‍ക്കാരിന്‍റെ പ്രത്യക്ഷ വായ്പകളല്ല. ആകെ വായ്പയെടുത്തത് മൂവായിരം കോടി മാത്രമാണ്. കിഫ്ബി വായ്പകള്‍ ഓണ്‍ ബജറ്റ് വായ്പയാണ്.

വായ്പയേ പാടില്ലെന്ന് വാദിച്ച്‌ സമര്‍ഥിച്ച നാല് പേജുകളാണ് റിപ്പോര്‍ട്ടിലുള്ളത്. കരട് റിപ്പോര്‍ട്ട് കണ്ടെത്തി വായിച്ചപ്പോള്‍ ഈ ഭാഗമേ ഇല്ല. അത്രയ്ക്ക് വലിയ ഗൂഢാലോചനയാണ് കൂട്ടിച്ചേര്‍ക്കാന്‍ ഡല്‍ഹിയില്‍ നടന്നത്.

നിയമപ്രകാരം കിഫ്ബിക്ക് നികുതി വിഹിതം നല്‍കുന്നുണ്ട്. സിഎജി നിഗമനങ്ങളിലാണ് പ്രശ്നം. മസാല ബോണ്ടില്‍ ഭരണഘടനാപരമായി ഒരു തെറ്റുമില്ലെന്നും മന്ത്രി പറഞ്ഞു.

സിഎജി നിലപാടിനോട് യുഡിഎഫ് യോജിപ്പുണ്ടോ എന്നതാണ് തന്‍റെ ചോദ്യം. സിഎജി നിലപാടില്‍ പ്രതിപക്ഷം പുകമറ സൃഷ്ടക്കുകയാണെന്നും മന്ത്രി ആരോപിച്ചു.

Related posts

Leave a Comment