പാലക്കാട് • സിനിമാ ഷൂട്ടിംഗ് നടത്താനുള്ള അനുമതിക്കായി മൂവായിരത്തിലേറെ അഭിനതാക്കൾക്കു കോവിഡ് നെഗറ്റീവാണെന്ന വ്യാജ സർട്ടിഫിക്കറ്റ് തയാറാക്കി നൽകിയ യുവാവിനെ മല്മ്പുഴ പൊലീസ് അറസ്റ്റ് ചെയ്ത, ജൂനിയർ അഭിനതാക്കളെ ഏർപ്പാടാക്കി നൽകുന്ന ആലത്തൂർ ബാങ്ക് റോഡ് എടാ പറന് പി, പതീഷ് (38) ആണ് അറസ്റ്റിലായത് ഒരു മാസം മുൻപു മലമ്പുഴയിൽ ചിത്രീകരിച്ച സിനിമയിലെ ജൂനിയർ അഭിനേതാക്കൾക്കു വേണ്ടിയാണ്
ഇയാൾ വ്യാജ സർട്ടിഫിക്കറ്റുകൾ തയാറാക്കിയത്. സിനിമയുടെ പ്രൊഡ്ക്ഷൻ എക്സിക്യൂട്ടീവ്നൽകിയ പരാതിയിലാനടപടി,
ലൊക്കേഷനിലുളഎല്ലാവർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമായിരുന്നു. അഭിനേതാക്കളെ ലാബിൽ കാവിഡ് പരിശോധന നടത്തി സർട്ടിഫിക്കറ്റ് ഹാജരാക്കാമെന്നു വിശ്വസിപ്പിച്ചു നിർമാതാവിൽ നിന്നും 10 ലക്ഷത്തോളം രൂപതട്ടിയെടുത്തതായി പരാതിയിൽപറയുന്നു.
ആലത്തൂരിലെയും തൃശൂരിലെയും സ്വകാര്യ ലാബുകളുടെ പരിലാണ് ആന്റിജൻ പരിശാധന നടത്തിയതായവ്യാജ സർട്ടിഫിക്കറ്റുകളണ്ടാക്കിയതെന്നും പൊലീസ് കണ്ടെത്തി . ഇതിനു സഹായിച്ച പ്രതീഷിന്റെ അടുത്ത ബസുവിനെക്കുറിച്ചും സൂചന ലഭിച്ചു, സർട്ടിഫിക്ക റ്റുണ്ടാക്കാൻ ഉപയോഗിച്ച് കട്ടറും വ്യാജരഖകളും പ്രതീഷിന്റെ വീട്ടിൽ നിന്നു കണ്ടത്തി. ഇന്നു കോടതിയിൽ ഹാജരാക്കും.
ഇൻസ്പെക്ടർ ബി.കെ., സനിൽ കൃഷ്ണൻ, എഎസ്, എസ്. രമേഷ്, സിപിഒമാരായ കെപി. മനിഷ്, യു, ഗാപകുമാർ, സി.സന്ധ്യ എന്നിവരുടെ നേതൃത്വ
ത്തിലായിരുന്നു അറസ്റ്റ്.
സിനിമാ ഷൂട്ടിംഗ് നടത്താനുള്ള അനുമതിക്കായി മൂവായിരത്തിലേറെ അഭിനതാ ക്കൾക്കു കാവിഡ് നെഗറ്റീവാ ണെന്ന വ്യാജ സർട്ടിഫിക്കറ്റ് തയാ റാക്കി നൽകിയ യുവാവിനെ മല്മ്പുഴ പൊലീസ് അറസ്റ്റ് ചെയ്ത
