കൈവിട്ട തിരക്ക്, പൊലീസിന് നോട്ടക്കുറവ്, ഓണക്കാലത്ത് കൊവിഡ് മാനദണ്ഡങ്ങള്‍ പറപറക്കുന്നു

തിരുവനന്തപുരം : ശക്തമായ നിയന്ത്രണങ്ങളിലൂടെ സംസ്ഥാനത്ത് നടപ്പാക്കിയിരുന്ന കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഓണക്കാലമായതോടെ അപ്പാടെ പാളുന്ന സ്ഥിതിയാണിപ്പോള്‍. മിക്ക ജില്ലകളിലും നിരത്തുകളില്‍ വന്‍തിരക്കാണ്. ഓണം ആഘോഷിക്കണം, വ്യാപാരം നടക്കണം എന്നാല്‍ അത് കൊവിഡിനെ മറന്നുകൊണ്ടാകരുതെന്ന് ആരോഗ്യവിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
സെപ്തംബറില്‍ രോഗബാധിരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവുണ്ടാകുമെന്ന കണക്കുകള്‍ സര്‍ക്കാരിന് മുന്നിലുണ്ടെങ്കിലും ഓണക്കാലത്ത് നിരത്തുകളിലും ആളുകള്‍ കൂട്ടമായി എത്തുന്ന സ്ഥലങ്ങളിലും പൊലീസിനെ രംഗത്തിറക്കി കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടില്ല.
നിലവില്‍ കൊവിഡ് ബാധിതരുടെ സമ്ബര്‍ക്കപ്പട്ടിക തയ്യാറാക്കുന്ന തിരക്കിലാണ് പൊലീസ്. 
ഓണക്കാലത്ത് കൊവിഡ് നിയന്ത്രണം സംബന്ധിച്ച ആക്ഷന്‍ പ്ലാനുകളൊന്നും തയ്യാറാക്കിയിട്ടില്ല. ഓണം കഴിയട്ടെ ബാക്കി അപ്പോള്‍ നോക്കാം എന്ന മട്ടിലാണ് നടപടികള്‍. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ പ്രധാന നഗരങ്ങളില്ലാം ഓണത്തിന് ശേഷിക്കുന്ന ദിവസങ്ങളില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് തിരക്ക് വ്യാപകമാകാനാണ് സാദ്ധ്യത. സോപ്പിട്ട്, മാസ്‌ക്കിട്ട്, ഗ്യാപ്പിട്ട് ഓണം എന്നൊക്കെ സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും അതെല്ലാം നടപ്പാക്കണമെങ്കില്‍ കര്‍ശനമായ മേല്‍നോട്ടം വേണം.
വ്യാപാരികളുടെ അഭ്യര്‍ത്ഥന കണക്കിലെടുത്ത് രാവിലെ ഏഴു മതല്‍ രാത്രി ഒന്‍പതുവരെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം നീട്ടിയിട്ടുണ്ട് .ഇതിനൊപ്പം തിരക്കു കുറയ്ക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് പകരം കാഴ്ചക്കാരായി നോക്കി നിന്നാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്ന സ്ഥിതിയുണ്ടാകുമെന്നാണ്‌ആരോഗ്യ പ്രവര്‍ത്തകരുടെ ആശങ്ക. മാസങ്ങളോളം അടച്ചിട്ടതിന് ജനങ്ങളും സര്‍ക്കാരും നഷ്ടങ്ങള്‍ സഹിച്ചതിന് ഫലമില്ലാതെ വരുമെന്നും ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നു.

നിയന്ത്രണങ്ങള്‍
ബുദ്ധിമുട്ടിക്കലല്ല
പൊലീസ് നിയന്ത്രണങ്ങള്‍ പൊലീസ് കര്‍ശനമാക്കുന്നത് ജനങ്ങളെയോ വ്യാപാരികളെയോ ബുദ്ധിമുട്ടിച്ചുകൊണ്ടല്ല,മറിച്ച്‌ കൊവിഡ് ഇപ്പോഴും ഒപ്പമുണ്ടെന്ന് ഓര്‍മ്മിപ്പിക്കാനാണ്. 
നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് വഴിയോരക്കച്ചവടക്കാര്‍ക്ക് ഉള്‍പ്പെടെ ദോഷകരമാകരുത്. നഗരങ്ങളിലെ പാതയോങ്ങളില്‍ കച്ചവടങ്ങള്‍ പതിവാണ്. 
പൊലീസ് ഇവര്‍ക്ക് സാമൂഹ്യഅകലം പാലിച്ച്‌ കച്ചവടം ചെയ്യുന്നതിന് സ്ഥലം നിര്‍ണയിച്ചു നല്‍കണം. അല്ലെങ്കില്‍ വിശാലമായ മൈതാനങ്ങളിലേക്ക് കച്ചവടം മാറ്റണം. തിരുവനന്തപുരം ഉള്‍പ്പെടെ നഗരങ്ങളില്‍ ഇതിനോടകം ആരംഭിച്ച വഴിയോര കച്ചവടങ്ങളെല്ലാം പഴയപടിയാണ്. സാമൂഹിക അകലം പാലിക്കപ്പെടുന്നില്ല.

ഓണച്ചന്തകളിലും മാര്‍ക്കറ്റുകളിലും കടകളിലും ആളുകള്‍ കൂട്ടംകൂടുന്നത് തടയണം. 
പിന്നീട് പാശ്ചാത്തപിക്കേണ്ടി വരരുത്.

Related posts

Leave a Comment